Politics

മോദിക്കെതിരെ രൂക്ഷ വിമർശനവും ആയി ബി ജെ പി മുക്യന്മാർ …

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്തിലേ എല്ലാകാര്യങ്ങളും നന്നയിട്ടു നടന്നു പോകുന്നു എന്നാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാർക്കും  മറ്റു സങ്ക പരിവാർ നേതാക്കളും അണികളും ഒക്കെ തന്നെ ഒന്നടങ്കംകൊട്ടിഘോഷിക്കുന്നത്  . ഇത്രയും കാലം രാജ്യത്ത് എന്തൊക്കെ പ്രതിസന്ധികൾ വന്നാലും അതെല്ലാം തന്നെ ശത്രു രാജ്യങ്ങൾ വെക്കുന്ന പാരയായോ അല്ലെങ്കിൽ രാജ്യത്തിനകത്ത് തന്നെ ഉള്ള ജിഹാദികളും മതതീവ്രവാദിക്കളുമായ വ്യക്തികൾ ഒക്കെ തന്നെ ചേർന്ന് നടത്തുന്ന രാജ്യവിരുദ്ധ നീക്കങ്ങളാണെന്നുമാണ്  സംഘപരിവാർ പ്രവർത്തകരും മറ്റുംവിലയിരുത്തിയിരുന്നതു  .

പക്ഷേ കോവിഡ് വന്നപ്പോ ഇതിൽ ആരെയും ജാതിയോ മതാവോ നോക്കി പ്രതിയാക്കാൻ കേന്ദ്ര സർക്കാരിനോ അല്ലെങ്കിൽ ബി ജെ പി നേതാക്കൾക്കോ കഴിയുന്നില്ല . തബലീഗ് കൊറോണ എന്ന് ആദ്യ ഘട്ടത്തിൽ വിളിച്ചു നോക്കി പക്ഷേ ഇത്തവണ കുംഭ കോറോണയായി അത് മാറുകയും ചെയ്തു . അത് കൊണ്ട് തന്നെ ഈ പ്രതിസന്ധിയിൽ നിന്നും  ബിജെപി ക്കു പ്രത്യേകിച്ചും നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും  ഒളിച്ചോടാനോ അല്ലേൽ മറ്റാരുടെ എങ്കിലും തലയിൽ കുറ്റം ചാർത്തി നല്ലപിള്ള ചമയാനോ  പറ്റാത്ത ഒരു സാഹചര്യമായി പോയി .

ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യ പെടുന്ന കോവിഡ്  കേസുകളുടേതു . ഇന്ന്   ഇതു വരെ  3 .15  ലക്ഷത്തിൽ കൂടുതൽ  പോസിറ്റീവ് കേസ്സ് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിദിന വർധനവാണ് ഇന്ന്  ഇന്ത്യയിൽ സംഭവിച്ചത് . മരണനിരക്കും ഇതു  പോലെ തന്നെ വർധിക്കുകയാണ് .  ഇത്തരത്തിൽ ഒരു സാഹചര്യം നിലനിൽക്കുമ്പോ ഏറ്റവും വലിയ ഒരു വെല്ലുവിളി ഇപ്പൊ  രാജ്യം അവിസംഭോധനം ചെയ്യുന്നത്  എന്തെന്നാൽ വാക്സിന്റെയും oxygenteyum  ലഭ്യത കുറവാണ് .

കഴിഞ്ഞ ദിവസം പ്രധാന മന്ത്രി രാജ്യത്തെ അവിസംഭോധനം ചെയ്തു സംസാരിച്ചപ്പോ , അദ്ദേഹം പറഞ്ഞ ഒരു പ്രധാന പെട്ട കാര്യമാണ്  oxygentae  ലഭ്യത ഗണ്യമായി വർധിപ്പിക്കാൻ ആസൂത്രണം നടത്തുന്നുണ്ട് എന്ന് .  പിനീട് പറഞ്ഞത് വാക്സിനുകൾ കൂടുതൽ ആയി എത്തും അത് നിങ്ങൾ വാങ്ങി ഉപയോഗിക്കുക എന്നായിരുന്നു .  എന്നാൽ ഇതിൽ രണ്ടിലും  വല്യ തോതിലുള്ള  പ്രശ്നങ്ങൾ നിലനിൽക്കുന്നു  എന്നാണ് ഇപ്പോളത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്  .

അതിപ്രകാരം ആണ്  ,  അതിൽ ഏറ്റവും പ്രധാന പെട്ടത്  രാജ്യത്തു  oxygennu  വലിയ ക്ഷാമം നേരിടുന്നുണ്ട് . 3000  കോടിയുടെ പ്രതിമയും  8500 കോടിയുടെ വിമാനവും ഒക്കെ തയാറാക്കിയ സമയത്തു . കുറച്ചു പൈസ എങ്കിലും ഒന്ന് മാറ്റി വെച്ച് കുറച്ചധികം  oxygen  പ്ലാന്റുകൾ ഉണ്ടാക്കിയിരുന്നേൽ  ഇന്ന്  കുറച്ചെങ്കിലും പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നു .സംസ്ഥാനങ്ങൾ എല്ലാം തന്നെ  oxygenteyum  വാക്സിന്റെയും  ലഭ്യത കുറവിനെ പറ്റി വിമർശിക്കുന്നുണ്ട് . ഇതെല്ലാം തന്നെ  മോദിക്ക്  വലിയ ഒരു പ്രതിരോധം  ആണ്  ഉണ്ടാക്കുന്നതെന്നതിനു ഒരു തർക്കവും ഇല്ല  .

കാരണം ആദ്യത്തെ കോവിഡ്  വേവ് വന്നതിനു ശേഷം  വിദേശത്തേക്ക്  oxygenum  വാക്സിനും ഒക്കെ വ്യാപകമായി  കയറ്റുമതി ചെയ്യുന്നുണ്ട് . ഡൽഹി ഹൈ കോടതി ഇന്നലെ അതിന്റെ കണക്കുകൾ ഒക്കെ തന്നെ  എടുത്തിട്ട് കോടങ്ങാത്തൊക്കെ നമ്മൾ അറിഞ്ഞതാണ് .  ഇതിനെ പറ്റി  വ്യാപകമായി പ്രശ്നങ്ങൾ  വന്നുത്തുടങ്ങിയപ്പോ ബിജെപി  ഭരിക്കുന്ന സംസ്ഥാനത്തെ എല്ലാ മുഖ്യൻ മാരും   പറഞ്ഞത് ഈ പറയുന്ന ഒരു പ്രേശ്നവും അവരുടെ സംസ്ഥാനത്തിൽ ഇല്ല  എന്നാണ് .  അതായതു ബിജെപി യുമായി അടുത്ത് നിക്കുന്ന അല്ലെങ്കിൽ കേന്ദ്രം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നും തന്നെ കാര്യമായ ഒരു ക്ഷാമവും  ഇതുവരെ ഇല്ലായിരുന്നു .

എന്നാൽ സ്ഥിതിക്ക് വിപരീതമായി മറ്റു സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പോലെ തന്നെ ബിജെപി അധികാരത്തിൽ ഇരിക്കുന്ന കർണാടകയിലെ മുഖ്യമന്ത്രി ആയ  എവിയൂർ അപ്പഴാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവും ആയി എത്തിയത് .  ഡൽഹി സർക്കാർ ഉന്നയിച്ചിരുന്ന അതേ വാദം ആണ് കർണാടക സർക്കാരും  കത്ത് രൂപത്തിൽ   കേന്ദ്രത്തെ  അറിയിച്ചത് . അതായതാണ് കിട്ടിയ oxygentae  ലഭ്യത , 1500 ടോൺ വീണ്ടെടുത്ത 300  ടോൺ മാത്രം ആണ്  കൊടുത്തിരിക്കുന്നത് .  ഇതു  തന്നെ ആണ് ഇ മറ്റു സംസ്ഥാനങ്ങൾ എല്ലാം തന്നെ വിമർശിക്കാൻ ഉള്ള കാരണം . കേരളത്തി 50 ലക്ഷം വാക്സിൻ ചോദിച്ചപ്പോൾ കൊടുത്ത് വെറും  5 .5  ലക്ഷം ഡോസേജ് മാത്രം .  കർണാടക മാത്രമല്ല  ബിജെപി അധികാരത്തിൽ ഉള്ള മറ്റു സംസ്ഥാനങ്ങൾ എല്ലാം തന്നെ വാക്സിനും oxygennum  മറ്റും നിലവിളിക്കുകയാണ് .  എന്തായാലും ഇത്തരം ഒരു സാഹചര്യത്തിൽ നമ്മൾ ഒരു പാർട്ടിയെ കുറ്റം പറയുന്നത് തെറ്റാണ് ,  നമ്മൾക്കും ഇതിൽ ഒരു പങ്കുണ്ട് ശെരിയാണ് . പക്ഷേ ഒരു രാജ്യത്തെ ഭരിക്കുന്ന ഭരണകൂടം എന്ന നിലക്ക്ചെയ്യേണ്ടത് പലതും ചെയത  സർക്കാരിനെ വിമർശിക്കുക തന്നെ  വേണം

Back to top button