Health

കൊറോണ വൈറസ് മനുഷ്യ നിർമ്മിതം ! ശാസ്ത്രീയ തെളിവുമായി ചൈനീസ് ശാത്രജ്ഞ

കൊറോണ വൈറസ് ചൈന 5 വർഷങ്ങൾക്ക് മുൻപ് ജൈവായുധമാക്കാൻ തീരുമാനിച്ചിരുന്നു എന്ന് രേഖകൾ.

കൊറോണ വൈറസ് വ്യാപനത്തിന് മുൻപാണ് ഇക്കാര്യം ചൈന ആലോചിച്ചിരുന്നത്. ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാക്കണമെന്നും അതിൽ കൊറോണ വൈറസിനെ ചൈന ജൈവായുധമാക്കണമെന്നു ആണ് ചൈനീസ് സൈന്യത്തിലെ കമാണ്ടർമാർ തീരുമാനിച്ചിരുന്നത്.യൂ എസ് കേന്ദ്രീകൃത പഠന റിപ്പോർട്ടിൽ ആണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് ചൈന നിർമ്മിതമാണെന്നു ഇതിനു മുൻപും ചൈനീസ് ശാത്രജ്ഞർ പലരും അഭിപ്രായപ്പെട്ടിരുന്നു.
ചൈന ഒരു മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നു  ചൈനീസ് സൈന്യാധിപരും  ചൈനയിലെ മുതിർന്ന ആരോഗ്യ വിദഗ്ധരും 2015 തയ്യാറാക്കിയ ഈ പഠന റിപ്പോർട്ട് കുറിച്ചിട്ടുണ്ട്.കോവിഡ് പ്രതിരോധത്തിൽ ചൈന ലോകത്തെ കബളിപ്പിക്കുകയാണെന്നാണ് ഈ രേഖകൾ ചൂണ്ടിക്കാട്ടുന്നത്.
പുതുതലമുറയിലെ ജൈവായുധമാണ് കൊറോണ വൈറസ്. ഇത് ആർട്ടിഫിഷ്യലായി ജനിപ്പിച്ചു മനുഷ്യരിലേക്ക് പടർത്താൻ സാധിക്കും.ഇത് ലോകം മുഴുവൻ ബാധിക്കുന്ന ഒരു മഹാമാരി ആയിരിക്കും. ഇതിലൂടെ ശത്രുവിന്റെ ആയുധത്തെ തകർത്തു തരിപ്പണമാക്കാമെന്നും ചൈനീസ് ഭാഷയിൽ എഴുതപ്പെട്ട ഈ രേഖയിൽ പറയുന്നു.
നേരത്തെ ബ്രസ്സീൽ പ്രസിഡന്റ് ബോൾസൊനാരോയും ഇതേ പറ്റി സൂചിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയിൽ ആരുടെ ജിഡിപി ആണ് ഉയർന്നതെന്നു മാത്രം നോക്കിയാൽ ഇതിനുള്ള ഉത്തരം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസ്സ് 100 ശതമാനം മനുഷ്യനിർമ്മിതമാണെന്നും ഇത് ചൈനയിലെ വുഹാൻ ലാബിലാണ് വികസിപ്പിച്ചെടുത്തതെന്നും ഇതിനുള്ള ശാസ്ത്രീയ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ചൈനീസ് ശാത്രജ്ഞ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു.
ചൈനീസ് ഭരണകൂടത്തെ ഭയന്ന് ഒളിവിൽ കഴിയുന്ന ഡോ ലീമെങ് യാനാണ് വീഡിയോ കോൺഫെറെൻസിലൂടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.എന്താണ് സത്യമെന്നു ഈ ലോകത്തോട് തുറന്നു പറയാതെ എനിക്ക് സമാധാനം കിട്ടില്ല. ചൈനയിൽ നിന്ന് ഓടി രക്ഷപെട്ടതിനു പിന്നാലെ ചൈനീസ് ഭരണകൂടം ഞാനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിച്ചു. ഞാൻ നുണപ്രചാരണം നടത്തുകയാണെന്ന് വരുത്തി തീർക്കാൻ  ആളുകളെ അവർ നിയോഗിച്ചിട്ടുണ്ട്, ചൈനീസ് ശാസ്ത്രജ്ഞ ഡോ. ലീമെങ് യാൻ ൻറെ വാക്കുകളാണിത്.

ഹൊകോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ജോലി ചെയ്തിരുന്ന ലീ കഴിഞ്ഞ ഒരു വർഷമായി കൊറോണ വൈറസിനെ പറ്റിയുള്ള ഗവേഷണത്തിൽ ആയിരുന്നു. വുഹാനിൽ ന്യൂമോണിയ പൊട്ടിപുറപ്പെട്ടപ്പോൾ തന്നെ ലീ അന്വേഷണം ആരംഭിച്ചിരുന്നു.
രോഗഹേതു നോവൽ കൊറോണ വൈറസാണെന്നു കണ്ടെത്തി അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ലോകാരോഗ്യ സംഘടനയും മൗനം പാലിച്ചു. ഈ വൈറസ് പ്രകൃതിയിൽ നിന്നുണ്ടായതല്ല,എന്ന് ചൈനീസ് ഡിസീസ് കണ്ട്രോൾ ബോർഡിൽനിന്നും പ്രാദേശിക ഡോക്ടർമാരിൽ നിന്നും സ്ഥിതീകരിച്ചിരുന്നു. മറിച്ച് ചൈനീസ് സര്ക്കാരിന്റെ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽ നിർമ്മിച്ചതാണ്. ഇതിന്റെ ശാസ്ത്രീയ തെളിവുകളും ലീപരസ്യപ്പെടുത്തി.
കൂടാതെ വുഹാനിലെ വെറ്റ് മാർക്കെറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്നുള്ള ചൈനയുടെ വാദം തികച്ചും കള്ളമാണ്. അത് ഒരു പുകമുറയായി ഉപയോഗിക്കുകയാണവർ.
കഴിഞ്ഞ ഡിസംബെരിൽ തന്നെ ഈ വൈറസിന്റെ തീവ്രത എത്രമാത്രം ഉണ്ടാകുന്നെന്നു മനസ്സിലാക്കിയ ലീ യുടെ പഠന റിപ്പോർട്ടുകൾ പുറംലോകം കാണാതെ ഹോഗ്‌കോംഗ്സ്കൂൾ ഓഫ് പബ്ലിക് ഹെൽത്താന്‌ മറച്ചുവെച്ചത്.
പിന്നാലെ ജീവൻ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞു ലീ അമേരിക്കയിലേക്ക് പലായനം ചെയ്തു.
ജീനോം സീക്വൻ സിംഗിന്റെ അടിത്തനത്തിൽ ഇതിനുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ശാസ്ത്രം അറിയാത്തവർക്കും ഇത് മനസ്സിലാക്കാൻ സാധിക്കുമെന്ന് ലീ പറഞ്ഞു.

buy project professional 2019

Back to top button