മോദിയുടെ ധാഷ്ട്യത്തിന്ന് എതിരെ സുപ്രിം കോടതി

രാഹുൽ ഗാന്ധി മുൻപ് തന്നെ മുന്നറിയിപ്പ് നല്കിയതായിരുന്നു ബംഗാൾ തിരഞ്ഞെടുപ്പിലെ ആൾകൂട്ടം അപകടം ആണെന്നും റാലികൾ ഒഴിവാക്കാനും . ആര് കേൾക്കാൻ . അല്ലേലും നല്ലതു പറഞ്ഞ നമ്മുടെ മോദിജിക്ക് പണ്ടേ പിടിക്കാറില്ലലോ . കാര്യം ശെരിയായിട്ടും രാഹുൽ പറഞ്ഞു എന്ന ഒറ്റ കാരണത്താൽ അത് ചെവിക്കൊള്ളാൻ മോദി സർക്കാറിന്റെ ഈഗോ സമ്മതിച്ചില്ല . രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതേ വഴിക്കു തന്നെ വരേണ്ടി വന്നു ബി ജെ പിക്ക് . എങ്കിലും 500 പേരെ വെച്ച് യോഗം നടത്തുമെന്നും യോഗത്തിൽ മോദിജി പങ്കെടുക്കും എന്നും അറിയിച്ചിരുന്നു ബി ജെ പി . ഇപ്പോളിതാ കോവിഡ് എന്ന മഹാമാരി തലയ്ക്കു പിടിച്ചപ്പോ ബംഗാളിലെ റാലികൾ എല്ലാം തന്നെ നരേന്ദ്ര മോദി നിർത്തിവെച്ചിരിക്കുകയാണ് . മാത്രം അല്ല കോവിഡിനെ പറ്റി ചർച്ച ചെയ്യാൻ ഇന്നുതന്നെ ഉന്നത തല യോഗവും വിളിച്ചിട്ടുണ്ട് .
രാഹുൽ ഗാന്ധി ഒരാഴ്ചമുന്പ്പ് പറഞ്ഞ കാര്യങ്ങളെ പറ്റി ഇപ്പോളാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കു ബോധോദയം ഉണ്ടായതു . ഇപ്പോൾ രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന അംഗീകരിച്ചിരിക്കുകയാണ് മോദി . ഇതു നേരുതേ ചെയ്തിരുന്നേൽ രാജ്യം ഇത്തരം ഒരു രൂക്ഷമായ സ്ഥിതിയിലേക്ക് പോകില്ലാരുന്നു . നാലോളം റാലികളിൽ ആയിരുന്നു ഇന്ന് ബംഗാളിൽ മോദിജി പങ്കെടുക്കേണ്ടി ഇരുന്നത് . മുർഷിദാബാദ് , മാൽഡ , കൊൽക്കൊട്ട സൗത്ത് , ബിർബും എന്നിവടങ്ങളിൽ ആയിരുന്നു റാലികൾ തീരുമാനിച്ചിരുന്നത് . കോവിടിന്റെ രണ്ടാം തരംഗത്തിൽ ഇത്തരം റാലികൾ രോഗം പകർത്തുന്നതിനു കാരണം ആകും എന്നാണ് രാജ്യം ഒന്നടങ്കം വിലയിരുത്തൽ നടത്തിയത് . അപകടം തിരിച്ചറിഞ്ഞ മോദിജി നൈസ് ആയി റാലികൾ ഉപേക്ഷിക്കുകയായിരുന്നു .
ഇന്ത്യയുടെ ആരോഗ്യം മേഖല കോവിഡ് കേസുകളുടെ വർധനവിൽ പ്രതിസന്ധിയിലാണ് . എല്ലാ ഇടതും icuന്റെയും oxygenteyum വാക്സിന്റെയും ക്ഷാമം രൂക്ഷമായി നിലനിൽക്കുകയാണ് . എന്നിട്ടും ഒരുത്തരവാദിത്വവും ഇല്ലാതെ നടക്കുന്ന പ്രധാന മന്ത്രിയായും കേന്ദ്രസർക്കാരിന്റെയും സുപ്രിം കോടതിയും ദില്ലി ഹൈ കോടതി അടക്കമുള്ള എല്ലാ ഹൈ കോടതികളും അതിശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചിരുന്നു . ആശുപത്രികളിലെ oxygen കിടക്കകൾ ആന്റിവൈറൽ മരുന്നുകൾ തുടങ്ങിയവയുടെ ലഭ്യതക്കുറവ് മൂലം ഉണ്ടാകുന്ന പ്രതിസന്ധിക്കളുമായി ബെന്ധപെട്ടുകൊണ്ടുള്ള ഹർജികൾ രാജ്യത്തെ 6 ഹൈ കോടതികൾ പരിഹരിക്കുന്ന സാഹചര്യത്തിൽ ആണ് സുപ്രിം കോടതി സ്വമേധയായി കേസ് എടുത്തത് . oxygen വിതരണം ആവിഷമരുന്നുകളുടെയും വാക്സിന്റെയും വിതരണ രീതിയെ പറ്റി കോടതിക്ക് അറിയണം എന്നും ചീഫ് ജസ്റ്റിസ് കേന്ദ്രത്തിനു അന്ധ്യ ശാസനം നൽകിയിട്ടുണ്ട് .
കോവിടിന്റെ വ്യാപനത്തിൽ രാജ്യം ചക്രശ്വാസം വലിക്കുമ്പോളും ഇത്ര കൂളായിട്ടും ഒരുത്തരവാദിത്വവും ഇല്ലാത്ത പ്രധാന മന്ത്രിയായി മോദി മാറിയപ്പോൾ രാജ്യത്തെ കോടതികൾ എല്ലാം തന്നെ ഇപ്പൊ മോദിക്കെത്തിരെ തിരിഞ്ഞിരിക്കുകയാണ് .ഈ സാഹചര്യത്തിൽ ആണ് മര്യാദക്കാരനായി ബംഗാളിലെ റാലികൾ പോലും റദ്ദാക്കാൻ മോദിജി ഒരുങ്ങിയത് . കോടതിയുടെ ചെവിക്കു പിടിയും കൊണ്ട് ജനങ്ങളുടെ മുന്നിൽ നാണം കെട്ട മോദിജി ഇനി തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തിട്ടും വല്യ ഗുണം ഒന്നും എല്ലാ എന്നതാണ് സത്യം .